വിനായക ചതുർത്ഥിയിൽ വിജയ്യെ ഗണപതിയാക്കി; വിഗ്രഹങ്ങൾ വൈറലായതോടെ ശിൽപിക്കെതിരെ പരാതി
ചെന്നൈ: ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി ജോസഫ് വിജയയ്യെ വിവിധ രൂപങ്ങളിൽ അവതരിപ്പിച്ച വിനായക വിഗ്രഹങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചെന്നൈയിലെ കൊരുക്കുപ്പേട്ട്, ആർ.കെ നഗർ മേഖലകളിലാണ് വിജയ്യുടെ രൂപസാദൃശ്യമുള്ള വ്യത്യസ്ത ഗണപതി വിഗ്രഹങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. നാട്ടുകാരുടെയും സന്ദർശകരുടെയും ശ്രദ്ധനേടിയ വിഗ്രഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വിജയിയ്യുടെ രാഷ്ട്രീയ പ്രചാരണവേഷവും അദ്ദേഹത്തിന്റെ ജനപ്രിയ സിനിമയായ ‘ഗില്ലി’യിലെ കഥാപാത്രത്തിന്റെ രൂപവുമടക്കം വിവിധ ഭാവങ്ങളാണ് വിഗ്രഹങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നത്. വിജയ് ആരാധകനായ രാജേഷാണ്…
ഗാസ ഡോക്യുമെന്ററിക്ക് വെനീസിൽ പുരസ്കാരം, സംവിധായകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഇസ്രയേൽ
ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളെ കുറിച്ചുള്ള ‘നാസ’ ഡോക്യുമെന്ററ വെനിസ് ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയതിന് പിന്നാലെ സംവിധായകരുടെ പൗരത്വം റദ്ദാക്കാൻ ഇസ്രയേൽ ഒരുങ്ങുന്നു. സംവിധായകരായ യുവാൽ എബ്രഹാം, റേച്ചൽ സോർ എന്നിവരുടെ പൗരത്വം റദ്ദാക്കുമെന്ന് ഇസ്രയേൽ സാംസ്കാരിക മന്ത്രി മിക്കി സോഹർ പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് നടപടി. ജൂതവിരുദ്ധരുടെ കൈയടി നേടാൻ മാതൃരാജ്യത്തെ അപകീർത്തിപ്പെടുത്താനാണ് സംവിധായകർ ശ്രമിച്ചതെന്ന് സോഹർ എക്സിൽ കുറിച്ചു. രാജ്യദ്രോഹികളായ ഇരുവരുടെയും ഇസ്രയേലി പൗരത്വം റദ്ദാക്കുമെന്നും മിക്കി സോഹർ വ്യക്തമാക്കി. യു.കെയിലെ ദി ഗാർഡിയൻ…
ഇടുക്കിയിൽ മുസ്ലിം ലീഗ് പ്രവർത്തക യോഗത്തിൽ കൂട്ടയടി; ചേരിതിരിഞ്ഞ് നേതാക്കളും പ്രവർത്തകരും
ഇടുക്കി: സംസ്ഥാന നേതൃത്വത്തിലെ ചേരിപ്പോരിന്റെ തുടർച്ചയായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രവർത്തക യോഗത്തിൽ രൂക്ഷമായ വാക്കേറ്റവും കൈയാങ്കളിയും. ജില്ലാ കമ്മിറ്റിയിലെ വിഭാഗങ്ങൾ പരസ്പരം ഏറ്റുമുട്ടിയതോടെ യോഗ നടപടികൾ പൂർത്തിയാക്കാനാകാതെ നേതാക്കളും പ്രവർത്തകരും പിരിഞ്ഞുപോയി. ഇടുക്കി ഡിടിപിസി പാർക്കിന് സമീപമുള്ള എക്കോ ലോഗ് കോട്ടേജിലായിരുന്നു യോഗം. തുടക്കം മുതൽ തന്നെ അന്തരീക്ഷം സംഘർഷഭരിതമായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലീമിനെ വഴിയിൽ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ചില പ്രാദേശിക പ്രവർത്തകരെ നേതൃത്വം…
‘വന്ദേ മാതരം’ സാംസ്കാരിക ദേശീയതയുടെ അടിത്തറ; ഗാനം വിഭജിക്കപ്പെട്ടു, പൂർണരൂപത്തിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദി: അമിത് ഷാ
കോഴിക്കോട്: വിശ്വാസികളെ മാറ്റിനിർത്തിക്കൊണ്ട് വർഗീയതയ്ക്കെതിരെ പോരാടാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വർഗീയത രൂപപ്പെടുത്താൻ ഉപയോഗിക്കുന്ന ഒന്നാണ് വിശ്വാസമെന്നും ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വിശ്വാസികളെ കൂടി പരിഗണിച്ചുവേണം വർഗീയതയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് നടക്കുന്ന സിപിഎം വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിലെ പ്രതിനിധികളുടെ ചർച്ചകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. ശ്രീകൃഷ്ണ ജയന്തി ആർഎസ്എസിന്റെ കുത്തകയല്ലെന്നും എല്ലാ ഉത്സവങ്ങളും എല്ലാ ജനങ്ങളുടേതുമാണെന്നും ചർച്ചയിൽ അഭിപ്രായമുയർന്നതായി അദ്ദേഹം വ്യക്തമാക്കി. ആരാധനാലയങ്ങൾ വിശ്വാസികളുടെ മാത്രം ഇടങ്ങളാക്കി മാറ്റരുതെന്നും അഭിപ്രായമുയർന്നു….
ദേവസ്വം വിജിലൻസിൽ അഴിച്ചുപണി; ശബരിമല സ്വർണക്കൊള്ളയും നെയ് ക്രമക്കേടും അന്വേഷിച്ച ഉദ്യോഗസ്ഥരെ മാറ്റുന്നു
തിരുവനന്തപുരം: ദേവസ്വം വിജിലൻസിൽ അഴിച്ചുപണിക്ക് സർക്കാർ നീക്കം. ശബരിമല സ്വർണക്കൊള്ളയും നെയ് ക്രമക്കേടും അന്വേഷിച്ച ഉദ്യോഗസ്ഥരെയാണ് മാറ്റുന്നത്. മൂന്ന് എസ്ഐമാരുടെയും മൂന്ന് സിവിൽ പൊലീസ് ഓഫീസർമാരുടെയും പട്ടിക വിജിലൻസ് ഡയറക്ടർക്ക് അയച്ചു. എസ്ഐമാരായ വിഷ്ണു എം.പി., രാംലാൽ എ.ആർ., രമേശൻ പിള്ള, സിപിഒമാരായ ശ്യാംമോഹൻ, രതീഷ്, വിനു ബി.എസ്. എന്നിവരുടെ പേരും പെൻ നമ്പറും ഉൾപ്പെടുന്ന പട്ടികയാണ് അയച്ചത്. അപേക്ഷിക്കാനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് നിയമന നടപടികൾ. ഉദ്യോഗസ്ഥരെ മാറ്റരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് പുതിയ നീക്കം….
‘ഡാൻസ് നന്നായിട്ടുണ്ടെന്ന് അഞ്ചുവയസുള്ള കുട്ടി പറഞ്ഞു, വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കി’
തിരുവനന്തപുരം: സാമൂഹ്യമാദ്ധ്യങ്ങളിൽ വൈറലായ തന്റെ എഐ ഡാൻസ് വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അഞ്ച് വയസുള്ള ഒരു കുട്ടി നേരിട്ടെത്തി ഡാൻസ് ഗംഭീരമായിരുന്നുവെന്ന് പറഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ സന്തോഷം നൽകുന്നുണ്ടെങ്കിലും അതിൽ ചില നിയമപ്രശ്നങ്ങൾ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ…
വിമാനത്തിൽ കയറാതെ തിരികെ ഡ്രൈവറുടെ അടുത്തേക്ക്; പ്രോട്ടോക്കോൾ ലംഘിച്ച് അബുദാബി കിരീടാവകാശി ചെയ്തത് വൈറൽ
ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനിടെ മനുഷ്യത്വം നിറഞ്ഞ പെരുമാറ്റത്തിലൂടെ ശ്രദ്ധനേടി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ തന്നെ വാഹനത്തിൽ എത്തിച്ച ഇന്ത്യൻ ഡ്രൈവറെ തിരികെ വന്ന് നന്ദി അറിയിക്കുന്ന അബുദാബി കിരീടാവകാശിയുടെ ദൃശ്യങ്ങളാണ് വൈറലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ പെരുമാറ്റത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രതിനിധിയായാണ് ഷെയ്ഖ് ഖാലിദ്…
‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം’; സെക്രട്ടറിയറ്റിന് മുന്നിൽ നിരാഹാര സമരവുമായി സംവിധായകൻ
തിരുവനന്തപുരം: വർഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. ഇന്ന് മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം ചെയ്യുന്നതെന്ന് സംവിധായകൻ പറഞ്ഞു. ഫേസ്ബുക്കിൽ ഇതുസംബന്ധിച്ച കുറിപ്പുകളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്. വർഷങ്ങളായി ഞാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ന്യായമായ അന്വേഷണങ്ങൾ നടത്താൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ ഇന്ന് മുതൽ ഞാൻ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണ്. എന്റെ ആവശ്യങ്ങൾ കേവലം വ്യക്തിപരം അല്ലാത്തും…
ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കൾക്കുവേണ്ടി മാർഗനിർദ്ദേശം
തിരുവനന്തപുരം: ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിനായി രണ്ടു മാസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് നിർദ്ദേശം നൽകിയത്. ഇതിനായി ആരോഗ്യ-കുടുംബക്ഷേമം, സാമൂഹിക നീതി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സംയുക്ത സമിതിക്ക് രൂപം നൽകി ചർച്ചകളും അഭിപ്രായങ്ങളും സ്വരൂപിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഓട്ടിസം ബാധിച്ച കുട്ടിയുടെ അമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതി ഗൗരവകരവും അടിയന്തര പ്രാധാന്യം അർഹിക്കുന്നതുമാണെന്നും ഓട്ടിസം…
‘പവർക്കട്ടിന് ഇന്ന് അവധി ഇല്ല’; 6.15നും 12.45നും ഇടയിൽ വൈദ്യുതി നിയന്ത്രണം, നിരക്ക് വർദ്ധനയിലും മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 6.15നും അർദ്ധ രാത്രി 12.45നും ഇടയിലുള്ള സമയത്ത് വൈദ്യുതി മുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വായ്പ വഴിയുള്ള 200 മെഗാ വാട്ട് ലഭ്യമാകാത്തതിനെത്തുടർന്നാണ് വൈദ്യുതി നിയന്ത്രിക്കാൻ കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർദ്ധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ടെന്നും അതിനാലാണ് നിയന്ത്രണം ആവശ്യമായി വരുന്നതെന്നും കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ…
