Featured posts

തൃശൂരിലെ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ചു, ഓട്ടോഡ്രൈവര്‍ കസ്റ്റഡിയില്‍

തൃശൂര്‍: ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു. തൃശൂര്‍ എടമുട്ടം…

ഇറാന്‍ അഭ്യര്‍ത്ഥിച്ചു, ദോഹയില്‍ ചര്‍ച്ച നടക്കുമെന്ന് ട്രംപ്; ഇല്ലെന്ന് ഇറാന്‍, അനിശ്ചിതത്വം

വാഷിങ്ടണ്‍/ ടെഹ്റാന്‍: ഇടക്കാല വെടിനിര്‍ത്തല്‍ക്കരാറിനെ പ്രതിസന്ധിയിലാക്കി യുഎസും ഇറാനും ആക്രമണ പ്രത്യാക്രമണങ്ങള്‍ തുടരുന്നതിനിടെ…

വീര്യം കുറഞ്ഞ മദ്യം: സര്‍ക്കാര്‍ തീരുമാനം ഇന്നറിയാം, ധന ബില്‍ഇഗവര്‍ണര്‍ക്ക് നല്‍കും

  തിരുവനന്തപുരം:വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം സംസ്ഥാനത്ത്…

ഇന്ത്യയുൾപ്പെടെ വ്യാപാര പങ്കാളികൾക്കുമേൽ പുതിയ താരിഫ് ചുമത്തിയ ട്രംപിന്‍റെ നടപടിക്കെതിരെ യു.എസ് സംസ്ഥാനങ്ങൾ

വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെയുള്ള 60 വ്യാപാര പങ്കാളികൾക്കുമേൽ പുതിയ തീരുവ ചുമത്തിയ ഡോണൾഡ് ട്രംപിന്‍റെ…

എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ: നേതാക്കൾ എതിർത്തിട്ടും വന്ദേമാതരം പൂർണമായി ആലപിച്ചു

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. കോൺഗ്രസ്…

എസ്‌ഐ ചമഞ്ഞ് എംഡിഎംഎ വില്പന; കോഴിക്കോട് യുവാവ് അറസ്റ്റിൽ

  കോഴിക്കോട്: എസ്ഐ ചമഞ്ഞ് എം‌ഡിഎഎ വില്പന നടത്തിയ യുവാവ് അറസ്റ്റിൽ. ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്താണ് പിടിയിലായത്. കോഴിക്കോട് ഫറോക്കിൽനിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് ഡാൻസാഫ് എസ്‌ഐ ചമഞ്ഞാണ് യുവാവ് ലഹരി വില്പന നടത്തിയിരുന്നത്. ഇയാളിൽനിന്ന് എംഡിഎംഎയും എയർ പിസ്റ്റളും ഹാൻഡ് കഫും, എസ്ഐ ആണെന്ന തരത്തിലുള്ള വ്യാജ ഐഡി കാർഡും പൊലീസ് കണ്ടെടുത്തു. എസ്‌ഐ ചമഞ്ഞ് ലഹരിക്കച്ചവടക്കാരിൽനിന്ന് ലഹരി പിടിച്ചെടുത്തശേഷം ഇത് മറിച്ചുവിൽക്കുന്നതായിരുന്നു രീതി. ഇയാൾ നിരവധി…

Read More

കൗസ്തുഭം ഗസ്റ്റ് ഹൗസിലേക്കുള്ള വഴിയെവിടെ

ഗുരുവായൂർ : ദേവസ്വത്തിന്റെ കൗസ്തുഭം റസ്റ്റ് ഹൗസ് ഭക്തർക്ക് തുറന്നു കൊടുത്തുവെങ്കിലും അങ്ങോട്ടുള്ള വഴി ഇപ്പോഴും ശരിയാക്കിയിട്ടില്ല ദേവസ്വം . റസ്റ്റ് ഹൗസിൽ നിന്ന് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ കൂരിരുട്ടാണ് ഒരു ലൈറ്റ് സ്ഥാപിക്കാൻ ദേവസ്വം വൈദ്യുതി വിഭാഗത്തിന് ഇത് വരെ സാധിച്ചിട്ടില്ല . നിർമാണം നടക്കുന്ന സമയത്ത് ആരും അതിലെ പോകാതിരിക്കാൻ വഴി തടസപ്പെടുത്തി ഇരിപ്പ് തുടങ്ങിയ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് വഴി തടസപ്പെടുത്താതെ ഇരിക്കാൻ ഉള്ള ഉത്തരവ് മുകളിൽ നിന്നും ലഭിച്ചിട്ടുണ്ടാകില്ലത്രെ . സാഹചര്യം അനുസരിച്ചു…

Read More

മുൻമന്ത്രി പങ്കെടുത്ത കൂട്ടയോട്ടം; മിലിന്ദ് സോമൻ പ്രതിഫലം വാങ്ങിയില്ലെന്നു കിഫ്ബി, 15.34 ലക്ഷം നൽകിയെന്ന് ഏജൻസി

തൊടുപുഴ∙ പണി പൂർത്തിയാക്കിയ മലയോര ഹൈവേയിലൂടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപു നടത്തിയ കൂട്ടയോട്ടത്തിന്റെ കണക്കുകളിൽ വൈരുധ്യം. ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്നു കിഫ്ബി പറയുമ്പോൾ പരിപാടിയുടെ ഉപകരാർ ഏറ്റെടുത്ത ഐടി പ്രഫഷനൽസ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ (ഐടിപിസിഒഎസ്) കണക്കിൽ 15.34 ലക്ഷം രൂപ അദ്ദേഹത്തിനു നൽകിയതായി കാണിക്കുന്നു. കാസർകോട് സ്വദേശി മുഹമ്മദ് അഷ്റഫിനു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടികളിലാണ് സാമ്പത്തിക ക്രമക്കേട് സംശയിക്കുന്ന കണക്കുകൾ പുറത്തുവന്നത്. ആർട്ടിസാൻസ്…

Read More

പൊലീസ് നിർദേശം അനുസരിച്ച് കാട്ടിലൂടെ സഞ്ചരിച്ചു; നേപ്പാളിലുള്ള കോട്ടയം സംഘം സുരക്ഷിതർ

കോട്ടയം ∙ നേപ്പാളിൽ വിനോദസഞ്ചാരത്തിനുപോയ കോട്ടയം സംഘം സുരക്ഷിതരാണെന്നും 30നു നാട്ടിൽ എത്തുമെന്നും സംഘാംഗങ്ങൾ. നേപ്പാളിലെ മിന്നൽപ്രളയം നേരിട്ടുകണ്ട മലയാളി സംഘത്തിലെ വി.അഭിറാം ഫോണിലൂടെ നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടു. 14 അംഗ സംഘം പ്രളയത്തിൽനിന്നു തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സംഘാംഗങ്ങൾ പൊഖാറയിൽ സുരക്ഷിതരാണ്. ലെൻസ് ഫെഡ് (ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) അംഗങ്ങളും കുടുംബാംഗങ്ങളുമാണ് സംഘത്തിൽ.കാണ്മഠുവിൽനിന്ന് ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേയാണ് മിന്നൽപ്രളയമുണ്ടായതെന്ന് അഭിറാം. ‘പാഞ്ഞെത്തിയ വെള്ളത്തിൽ വീടുകളും മരങ്ങളും ഒലിച്ചുപോയി. നോക്കി നിൽക്കെ, പെട്ടെന്ന് വെള്ളം കൂടിവരികയായിരുന്നു. ആളുകൾ ഓടിമാറുന്നുണ്ടായിരുന്നു….

Read More

നേപ്പാളിലെ മിന്നൽപ്രളയം: മരണസംഖ്യ 600 കടന്നു, 2,400 പേരെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാൾ – ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് നേപ്പാളിലും ടിബറ്റിലുമായി മരിച്ചവരുടെ എണ്ണം 600 കടന്നു. 2,400-ഓളം പേരെ കാണാതായി. ടിബറ്റ് മേഖലയിൽ 5 മരണങ്ങൾ ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചതോടെ ദുരന്തത്തിൽ ആകെ മരണസംഖ്യ 584 ആയി.   നേപ്പാൾ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ 14,829 സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 3,742 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. പ്രളയബാധിത പ്രദേശങ്ങളിലുള്ള…

Read More

രക്ഷാപ്രവർത്തനത്തിൽ വിദേശ രാജ്യങ്ങൾക്ക് നേപ്പാളിൽ വിലക്ക്

കഠ്മണ്ഡു∙ മിന്നൽ പ്രളയത്തിൽ പകച്ചുനിൽക്കുമ്പോഴും രക്ഷാപ്രവർത്തനത്തിനു എത്താമെന്ന വിദേശ രാജ്യങ്ങളുടെ സഹായത്തെ നേപ്പാൾ സർക്കാർ നിരസിച്ചെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിനായി ഹെലികോപ്റ്ററുകളും പരിശീലനം സിദ്ധിച്ച സേനാംഗങ്ങളെയും അയയ്ക്കാമെന്ന വിദേശ രാജ്യങ്ങളുടെ അഭ്യർഥനയാണ് നേപ്പാൾ നിരസിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ആവശ്യമുള്ള സംവിധാനങ്ങൾ നേപ്പാളിനു സ്വന്തമായിട്ടുണ്ടെന്നും കാണാതായ നൂറുകണക്കിനു വിദേശ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും നേപ്പാൾ സർക്കാർ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ 2015 ലെ ഭൂകമ്പത്തിലെ രക്ഷാപ്രവർത്തനത്തിൽ സംഭവിച്ച ചില…

Read More

മൈസൂർ കൊട്ടാരത്തിലെത്തിയ ആനകൾക്ക് രാജകീയ സ്വീകരണം

മൈസൂരു: ദസറ ആഘോഷങ്ങളുടെ ഭാഗമായി മൈസൂരു ആരണ്യ ഭവനിൽ നിന്ന് കൊട്ടാരത്തിലേക്ക് എഴുന്നള്ളിയ ഒമ്പത് ആനകളുടെ ആദ്യ സംഘത്തിന് ആചാരപൂർവമായ വരവേൽപ്പ്. കൊട്ടാരത്തിന്റെ ജയമാർത്താണ്ഡ കവാടത്തിൽ ജില്ല ഭരണകൂടവും കൊട്ടാരം ബോർഡും ചേർന്ന് പരമ്പരാഗത രീതിയിലാണ് സ്വീകരണം ഒരുക്കിയത്. ലക്ഷ്മി, കാവേരി, ധനഞ്ജയൻ, ഗോപി, ശ്രീരാമൻ, പ്രശാന്ത, മഹേന്ദ്ര, ശ്രീകണ്ഠ, ഏകലവ്യ എന്നീ ആനകൾ ചാമുണ്ഡി കുന്നിലെ ചാമുണ്ഡേശ്വരി ക്ഷേത്ര സന്നിധിയിൽ നാദസ്വര, പൊലീസ് ബാൻഡ് താളങ്ങൾക്കിടയിൽ ആചാരപരമായ പൂജക്കായി അണിനിരന്നു. വനം-പരിസ്ഥിതി മന്ത്രി രാമലിംഗ റെഡ്ഡി…

Read More

ആദ്യം കങ്കണ നന്നാവട്ടെ, പിന്നീട് മതി വിമർശനം

കങ്കണയുടെ നിലപാടിനെ പരിഹസിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തുവന്നിരിക്കുകയാണ്. കൃതിയും കങ്കണയും ദേശീയ ചലച്ചിത്ര പുരസ്‌കാരം വാങ്ങുന്ന ചടങ്ങിലെ ചിത്രം പങ്കുവച്ചാണ് എല്ലാവരും കങ്കണയ്‌ക്കുനേരെ തിരിഞ്ഞത്. ബിജെപി എംപിയായ താരത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാണിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചെയ്‌തത്.   ആരെങ്കിലും ബിക്കിനി അണിഞ്ഞ് സഹോദരന് രാഖി കെട്ടുമോ എന്ന ചോദ്യമാണ് കങ്കണ ഉന്നയിച്ചിരുന്നത്. ഇതിനെതിരെ ദേശീയ അവാർഡ് വാങ്ങുന്ന ചടങ്ങിൽ കൃതി ഇന്ത്യൻ പരമ്പരാഗത വസ്‌ത്രമായ സാരി അണിഞ്ഞ് അവാർഡ് കൈപ്പറ്റുന്ന ചിത്രവും അതേസമയം കങ്കണ…

Read More

കോഴിക്കോട് ജില്ലയിൽ വ്യത്യസ്ത അപകടങ്ങളിൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കോഴിക്കോട് ജില്ലയിൽ ജലാശയങ്ങളിൽ ഉണ്ടായ വ്യത്യസ്തമായ അപകടങ്ങളിൽ വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. വടകര മണിയൂരിലും കൊടുവള്ളിയിലുമാണ് അടുത്തടുത്ത സമയങ്ങളിലായി നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്. വടകര മണിയൂർ വില്ലേജ് ഓഫീസിന് സമീപമുള്ള മൂരിയാട് ചൊവ്വാപ്പുഴയിൽ നീന്തൽ പരിശീലനത്തിന് ഇറങ്ങിയ രണ്ട് വിദ്യാർഥികളാണ് ശക്തമായ ഒഴുക്കിൽപെട്ട് മരണത്തിന് കീഴടങ്ങിയത്. പാലയാട് സ്വദേശി നബീൽ (19), ഓർക്കാട്ടേരി വരപ്പുറത്ത് സിനാൻ (12) എന്നിവരാണ് മരിച്ചത്. നാലംഗ സംഘം പുഴയിലേക്ക് ഇറങ്ങിയതായിരുന്നു. സംഘത്തിൽപ്പെട്ട എല്ലാവരും ഒഴുക്കിൽപെട്ടെങ്കിലും രണ്ട് പേർ അത്ഭുതകരമായി…

Read More

നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു; 547 കടന്നു

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം വർധിക്കുന്നത് മിനിറ്റുകൾക്കുള്ളിൽ. ഇന്ന് രാവിലെ മരണം സ്ഥിരീകരിച്ചവരുടെ എണ്ണം 547 ആയി ഉയർന്നു. 1,468 പേരെയാണ് കണ്ടെത്താനുള്ളത്. ഭോടെ കോസി നദിയിൽ പ്രളയത്തെത്തുടർന്ന് പുതുതായി ഒരു മൺതിട്ട രൂപപ്പെട്ടിട്ടുണ്ട്. ഇത് ഉടൻ തന്നെ ഒലിച്ചുപോകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. ഈ മൺതിട്ട ഒലിച്ചുപോകുന്നതോടെ നദിയിലെ ജലനിരപ്പ് ഉയരാനും വീണ്ടും ഒരു പ്രളയം ഉണ്ടാകാനും സാധ്യതയുണ്ട്. മേഖലയിൽ അതീവജാഗ്രതാനിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നദിക്കരയിലുള്ള മുഴുവൻ പേരെയും മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സർക്കാർ…

Read More