Featured posts

‘കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടന്‍ നടപടിയെടുക്കും’; രമേശ് ചെന്നിത്തല

യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല്.സംഭവം അന്വേഷിച്ച് ഉടന്‍…

കേന്ദ്രസർക്കാർ വാക്ക് പാലിച്ചില്ല; വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് സിജെപി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി വീണ്ടും സമരം പ്രഖ്യാപിച്ച് കോക്രോച്ച്…

മെലോനിക്ക് തന്നോട് പ്രേമം, ആ കണ്ണുകളില്‍ അത് കാണാം, എല്ലാ സീമകളും ലംഘിച്ച് ‘റെസ്‌ട്രെയിനിങ് ഓര്‍ഡര്‍’ മീം ചിത്രം പങ്കുവച്ച് ട്രംപ്

  വാഷിംഗ്ടണ്‍: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുമായുള്ള വാക്‌പോര് കൂടുതല്‍ കടുപ്പിച്ച് അമേരിക്കന്‍…

പൊലീസ് നിർദേശം അനുസരിച്ച് കാട്ടിലൂടെ സഞ്ചരിച്ചു; നേപ്പാളിലുള്ള കോട്ടയം സംഘം സുരക്ഷിതർ

കോട്ടയം ∙ നേപ്പാളിൽ വിനോദസഞ്ചാരത്തിനുപോയ കോട്ടയം സംഘം സുരക്ഷിതരാണെന്നും 30നു നാട്ടിൽ എത്തുമെന്നും…

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കൂടി; ഇന്നും നിയന്ത്രണം വേണ്ടിവന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും ഉയർന്നതോടെ ഇന്നും നിയന്ത്രണം വേണ്ടിവന്നേക്കും. ഇന്നലെ 95.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 4,699 മെഗാവാട്ടായി ഉയർന്നു. പീക്ക് സമയത്ത് ഏകദേശം 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവുണ്ടാകാൻ സാധ്യതയുണ്ട്. പ്രതിസന്ധി മറികടക്കാൻ വിവിധ മാർഗങ്ങൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ ആവശ്യമായ അധിക വൈദ്യുതി ലഭ്യമാകാത്തതാണ് പ്രധാന വെല്ലുവിളി. ഇന്നലെ 800 മുതൽ 1,000 മെഗാവാട്ട് വരെ വൈദ്യുതി കുറവ് രേഖപ്പെടുത്തി. വൈദ്യുതി ലഭ്യത…

Read More

പുനലൂർ ആശുപത്രിയിലെ നവജാത ശിശുമരണം; ഡ്യൂട്ടി ഡോക്ടർക്ക് വീഴ്ചയില്ലെന്ന് ഡിഎംഒ റിപ്പോർട്ട്

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിഎംഒയുടെ റിപ്പോർട്ട്. പ്രസവസമയത്തുണ്ടായ സങ്കീർണതകളാണ് മരണകാരണമെന്നാണ് വിദഗ്ധസംഘത്തിന്റെ റിപ്പോർട്ടിലുള്ളത്. സെപ്റ്റംബർ ഒമ്പതിനാണ് അനൂപ്-ശ്രുതി ദമ്പതികളുടെ പെൺകുഞ്ഞ് പ്രസവത്തിനിടെ മരിച്ചത്. അടിയന്തരമായി സിസേറിയൻ നടത്തേണ്ട സാഹചര്യമുണ്ടായതിനാൽ ബന്ധുക്കളുടെ അനുമതി ലഭിക്കുന്നതിന് കാത്തുനിൽക്കാതെ ശസ്ത്രക്രിയ നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിനെ രക്ഷിക്കാനുള്ള സാധ്യത 50 ശതമാനം മാത്രമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. വിദഗ്ധസംഘം റിപ്പോർട്ട് മെഡിക്കൽ ഓഫീസർക്ക് കൈമാറി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആരോഗ്യവകുപ്പ്…

Read More

വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയുടെ തലയറുത്തു; പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ലഖ്‌നൗ: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് തലയറുത്ത് കൊലപ്പെടുത്തി. ഹർദോയിലെ ഇസ്ലാംഗർ തിലിയ പ്രദേശത്തെ വാടകവീട്ടിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. പരസ് രാജ് (34) എന്ന് തിരിച്ചറിഞ്ഞ പ്രതി, കൃത്യത്തിന് ശേഷം നേരിട്ട് പൊലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട നഗ്മയ്ക്ക് 28 വയസ്സാണ് പ്രായം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഏകദേശം 12 വർഷമായി. മാസങ്ങളായി ദാമ്പത്യ ബന്ധത്തിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നും, മറ്റൊരു വ്യക്തിയുമായി ഭാര്യ ഫോണിൽ…

Read More

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലെ യെല്ലോ അലർട്ട്: – സെപ്റ്റംബർ 18: ഇടുക്കി – സെപ്റ്റംബർ 19: മലപ്പുറം, കോഴിക്കോട് – സെപ്റ്റംബർ 20: കോട്ടയം, ഇടുക്കി, എറണാകുളം സൗരാഷ്ട്രയ്ക്കും സമീപ വടക്കുകിഴക്കൻ…

Read More

‘അസലാമുഅലൈക്കും,​ ഇൻഷാ അള്ളാഹ്’ എന്നിവ പറഞ്ഞു; ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയെന്ന് വിമർശനം

കൊൽക്കത്ത: ഹിന്ദു സംഘടനയുടെ പരാതിയിൽ മുസ്ളീം ഐപിഎസ് ഓഫീസറെ പദവിയിൽ നിന്ന് നീക്കിയതായി ആരോപണം. ബിജെപി ഭരിക്കുന്ന പശ്ചിമ ബംഗാളിൽ ഖരഗ്‌‌പൂർ അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസും 2021 ബാച്ച് ഐപിഎസ് ഓഫീസറുമായ ബുഷ്‌റ ബാനുവിനെയാണ് സ്ഥലം മാറ്റിയത്. മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ മുസ്ളീം വാക്കുകൾ ഉപയോഗിച്ചതായി ഉദ്യോഗസ്ഥയ്ക്കെതിരെ ഹിന്ദു സംഘടന പരാതി നൽകിയിരുന്നു. സംസ്ഥാന സായുധ പൊലീസ് സേനയുടെ നാലാം ബറ്റാലിയന്റെ ഡെപ്യൂട്ടി കമാന്റന്റ് ചുമതലയാണ് ബുഷ്‌റയ്ക്ക് പുതിയതായി നൽകിയിരിക്കുന്നത്. ഖരഗ്‌പൂരിന്റെ…

Read More

ഫോൺവിളിയെ ചൊല്ലി തർക്കം; സുഹൃത്തിനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

കൊച്ചി: സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ കക്കാട് സ്വദേശി അരുൺ (38) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സുഹൃത്തായ ജിഷ്‌ണുവാണ് യുവാവിനെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ചത്. ഇയാൾക്കും പൊള്ളലേറ്റിട്ടുണ്ട്. എറണാകുളം പിറവത്ത് ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിദേശത്ത് ജോലി ചെയ്‌തിരുന്ന ജിഷ്‌ണു കഴിഞ്ഞ ആഴ്‌ചയാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം അരുൺ ജിഷ്‌ണുവിനെ ഫോണിൽ വിളിച്ചെങ്കിലും അമ്മയാണ് എടുത്തത്. സംസാരത്തിനിടെ…

Read More

ബ്രിക്സിനിടെ ഷി ജിൻപിംഗിന് പക്ഷാഘാതം? ഇന്ത്യയിലെ ഡോക്ടർ വേണ്ട, ചൈനയിലേക്ക് പറന്നു; പ്രചരണത്തിന് പിന്നിൽ

ബീജിംഗ്: ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് പക്ഷാഘാതം സംഭവിച്ചെന്നും ബോധരഹിതനായി വീണെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. അദ്ദേഹത്തെ ഉടൻ ചൈനയിലേക്ക് മാറ്റിയെന്നും ഇതിനൊപ്പം പുറത്തുവന്നിരുന്നു. ചൈനീസ് ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ വാൻജുൻ ഷിയും ഇതേക്കുറിച്ച് അവകാശവാദവുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട ഷി ഇന്ത്യയിലെ ആശുപത്രിയിൽ ചികിത്സ തേടാൻ ഭയന്ന് പ്രത്യേക വിമാനത്തിൽ ചൈനയിലേക്ക് മടങ്ങിയെന്നാണ് വാൻജുൻ…

Read More

ജനന-മരണ രജിസ്‌ട്രേഷൻ ഇനി എളുപ്പമല്ല; ഒക്‌ടോബർ ഒന്നുമുതൽ കർശന നിയമം

ന്യൂഡൽഹി: ജനന,മരണ രജിസ്‌ട്രേഷൻ വ്യവസ്ഥകൾ കർശനമാക്കി കേന്ദ്രസർക്കാർ. ഒക്‌ടോബർ ഒന്നുമുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും. രജിസ്‌ട്രേഷൻ ഒഫ് ബർത്ത് ആന്റ് ഡെത്ത് (അമൻമെന്റ്) ആക്‌ട്, 2026 പ്രകാരമുള്ള പുതിയ വ്യവസ്ഥകളാണ് പ്രാബല്യത്തിൽ വരുന്നത്. രജിസ്‌ട്രാർ ജനറൽ ഒഫ് ഇന്ത്യയായ മൃത്യുഞ്ജയ് കുമാർ നാരായൺ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. പുതിയ വ്യവസ്ഥകൾ അനുസരിച്ച് ജനന-മരണ രജിസ്‌ട്രേഷനുകൾ നടത്താൻ ഒരു വർഷം വരെയാണ് സമയപരിധി ലഭിക്കുന്നത്. വൈകിയാൽ പിഴയിടാക്കുന്നതിനൊപ്പം മജിസ്‌ട്രേറ്റ്, സബ്‌ ഡിവിഷണൽ മജിസ്‌ട്രേറ്റ്…

Read More

90 മിനിട്ട് ഉറങ്ങാൻ റെഡിയാണോ? എന്നാൽ 13 ലക്ഷം രൂപ സ്വന്തമാക്കാം

ഒരിക്കലും ഒഴിച്ചുനിർത്താൻ പറ്റാത്ത ഒന്നാണ് ഉറക്കം. ശരീരത്തിനും തലച്ചോറിനും പ്രധാനമായി വിശ്രമം ലഭിക്കുന്നത് ഉറക്കത്തിലൂടെയാണ്. ദിവസവും ശരിയായ ഉറക്കം ലഭിച്ചാൽ മാത്രമേ ആരോഗ്യത്തോടെ മുന്നോട്ടുപോകാൻ കഴിയൂ. ഒരു ദിവസം നല്ലപോലെ ഉറങ്ങിയില്ലെങ്കിൽ ആ ദിവസം തന്നെ പോയെന്ന് പറയാം. ചിലർക്ക് എത്ര ഉറങ്ങിയാലും മതിവരില്ല. അങ്ങനെയാണെങ്കിലും ഉറങ്ങിയാൽ നിങ്ങൾക്ക് പണം ലഭിക്കുമെന്ന് പറഞ്ഞാലോ? കേൾക്കുമ്പോൾ ചിരിവരുമെങ്കിലും സംഭവം സത്യമാണ്. ജപ്പാനിലാണ് തികച്ചും വ്യത്യസ്തമായ ഈ മത്സരം നടക്കാൻ പോകുന്നത്. 90 മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ ഉറക്കമത്സരത്തിലെ വിജയിക്ക്…

Read More

പുരപ്പുറത്ത് സോളാർ വയ്ക്കുന്നവർക്ക് പുതിയ പ്രതിസന്ധി: സ്വന്തമായി വാങ്ങിയാൽ കുടുങ്ങും, വായ്പ്പയെടുത്തവരും പെട്ടു

കണ്ണൂർ: വൈദ്യുത പ്രതിസന്ധി നിലനിൽക്കെ പുരപ്പുറ സോളാർ പദ്ധതി ജില്ലയിൽ താളം തെറ്റി.നിലവിൽ ജില്ലയിൽ 2040 കണക്ഷനുകളാണ് പാതിവഴിയിലുള്ളത്. നെറ്റ് മീറ്റർ ക്ഷാമമാണ് പദ്ധതിയുടെ മുന്നോട്ട് പോക്കിന് വെല്ലുവിളി . രണ്ടരമാസം മുമ്പാണ് മീറ്റർ ക്ഷാമം തുടങ്ങിയത്.കഴിഞ്ഞമാസം അവസാനത്തോടെ മീറ്ററുകൾ ലഭ്യമാക്കുമെന്നായിരുന്നു വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചത്.എന്നാൽ സെക്ഷൻ ഓഫീസുകളിൽ മീറ്റർ എത്തിയില്ല. സോളർ പ്ലാന്റുകളെ ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ഇംപോർട്ട്, എക്‌സ്‌പോർട്ട് നെറ്റ് മീറ്ററുകൾക്കാണ് ക്ഷാമം. ത്രീഫേസ് വിഭാഗത്തിൽ വരുന്ന മീറ്ററുകൾ കിട്ടാനില്ല . കേന്ദ്ര സർക്കാരിന്റെ…

Read More