പ്രകാശിനിയുടെ പാട്ടുകേട്ടു, നേരിൽ കാണാൻ ക്ഷണിച്ചു; 10 ദിവസം മാത്രം ബാക്കിനിൽക്കെ ജാനകിയമ്മ വിടപറഞ്ഞു

കണ്ണൂർ: “വളരെ നന്നായിട്ട് പാടി, വളരെ നന്നായിരിക്കുന്നു. അവരോട് പറയൂ എന്റെ ബ്ലസ്സിങ്സ്. അവരുടെ ഫോൺനമ്പർ കിട്ടിയാൽ എന്നെ വിളിക്കാമോ?” 1970-ൽ പുറത്തിറങ്ങിയ ’അമ്പലപ്രാവ്’ എന്ന ചിത്രത്തിനുവേണ്ടി താൻ പാടിയ ‘താനെ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിലുരുണ്ടും…’ എന്ന ഗാനം ഒരു മലയാളി ആലപിച്ചപ്പോൾ അതിനോടുള്ള ഗായിക എസ്. ജാനകിയുടെ പ്രതികരണമായിരുന്നു ഇത്. ശിവപുരം എച്ച്.എസ്.എസിലെ മുൻ സംഗീതാധ്യാപിക പ്രകാശിനി മാധവനാണ് എസ്. ജാനകി എന്ന മഹാഗായികയുടെ ’ബ്ലസ്സിങ്സ്‌’ ലഭിച്ച ആ പാട്ടുകാരി. കഴിഞ്ഞവർഷം ഒക്ടോബർ 18-നാണ്…

Read More

സെന്തൂരപ്പൂവ് കൊഴിഞ്ഞു,​ അവസാന ഗാനവും മലയാളത്തിൽ

വിഖ്യാത ചലച്ചിത്ര പിന്നണി ഗായിക എസ്. ജാനകി വിട പറയുമ്പോൾ പാട്ടിന്റെ 60വർഷം കൂടി പടിയിറങ്ങി . പതിമൂന്നോളം ഭാഷകളിലായി പടുത്തുയർത്തിയ വിശാലമായ ഗാനസാമ്രാജ്യം ആയിരുന്നു അത്. പഴയ ആന്ധ്രപ്രദേശിൽ ഗുണ്ടൂർ ജില്ലയിലെ കൊച്ചുഗ്രാമത്തിൽ ജനിച്ച എസ്. ജാനകി കുട്ടിക്കാലം തൊട്ട് സംഗീത വഴികളിലാണ് സഞ്ചരിച്ചത്. ഭൈരസ്വാമി എന്ന സംഗീതജ്ഞന്റെ കീഴിൽ സംഗീത പഠനം ആരംഭിച്ചെങ്കിലും പത്താം വയസിൽ ഗുരുവിന്റെ വിയോഗത്തോടെ അവസാനിപ്പിക്കേണ്ടിവന്നു.അമ്മാവൻ ഡോ. ചന്ദ്രശേഖർ നൽകിയ പ്രോത്സാഹനവുമായി മദ്രാസിലേക്ക് വണ്ടി കയറിയത് ഗാന ചരിത്രം ആയി…

Read More